
മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരമാണിത്.
‘ദി സെവന് മൂണ്‍സ് ഓഫ് മാലി അല്‍മെയ്ഡ’ എന്ന നോവലാണ് ഷെഹാനെ പുരസ്കാരത്തിനര്‍ഹനാക്കിയത്.
മീശയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ജെസിബി പുരസ്കാരം ലഭിച്ചിരുന്നു.
ചില ഓർമ്മകളുടെ ഭാരങ്ങൾ, പ്രാചീനഗന്ധങ്ങൾ, മനസ്സിനെ മഥിക്കുന്ന അനുഭൂതികൾ, രുചികൾ, നനവുകൾ, ഇതെല്ലാം സംഗീതയുടെ കവിതകളെ പിന്തുടരുന്നുണ്ട്.
ഗോത്രസമൂഹമായ മലയരയന്മാരെക്കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയിട്ടുള്ള കൊച്ചേരത്തിയാണ് ആദ്യ കൃതി.
ശോകങ്ങളെ ശ്ലോകങ്ങളാക്കിയ കവിയാണ് കുമാരനാശാൻ. പതിതരുടെയും നിസ്വരുടെയും അധഃകൃതരുടെയും പീഡിതസ്ത്രീകളുടെയും വ്യഥകളും ദുരിതങ്ങളും ആശാൻകാവ്യങ്ങളുടെ ഭാവമായി ആവിഷ്ക്കരിക്കപ്പെടുന്നതുകാണാം.
ചടങ്ങിൽ സക്കറിയയുടെ സാഹിത്യ സഞ്ചാരങ്ങളിലൂടെ എന്ന വിഷയത്തിൽ എഴുത്തുകാരൻ എസ്.ഹരീഷ് പ്രഭാഷണം നടത്തി.
പുസ്തകം രചിച്ചിരിക്കുന്നത് നടനും എഴുത്തുകാരനുമായ അനിർബൻ ഭട്ടാചാര്യയാണ്.
ഋതുക്കളെ കവച്ചുകടക്കുന്ന മനുഷ്യജീവിതത്തിൻ്റെ നിസ്സഹായതകളും നിരാലംബതകളും വിഹ്വലതകളുമാണ് കാക്കനാടൻ്റെ 'പരമേശ്വരൻ' എന്ന നോവൽ പകർന്നുവെക്കുന്നത്.
ആത്മകഥ ജീവചരിത്രം വിഭാഗത്തിൽ എം കുഞ്ഞാമന്റെ 'എതിര്' എന്ന കൃതിക്കും പ്രൊ. ടിജെ ജോസഫിന്റെ 'അറ്റ്പോകാത്ത ഓര്‍മ്മകൾ' എന്ന പുസ്തകത്തിനുമായിരുന്നു പുരസ്കാരം.